“ഞാൻ ഏൽപ്പിച്ച ആ മുദ്രാമോതിരം തരൂ….”
ഹനുമാൻ, മഹർഷിയോട് പറഞ്ഞു.
അപ്പോൾ മഹർഷി പറഞ്ഞു..,
“നിങ്ങൾ ആ തീർത്ഥക്കിണ്ടിയിലല്ലേ ഇട്ടത് ?നിങ്ങൾതന്നെ നോക്കി എടുത്തോളൂ..”
ഓ… അങ്ങനെ!
‘നിങ്ങളിട്ടാൽ നിങ്ങൾതന്നെ എടുക്കണം’ എന്ന്! ആയ്ക്കോട്ടേ…
ഹനുമാൻ, തീർത്ഥക്കിണ്ടിയിലേയ്ക്ക് നോക്കി.
ഹനുമാന് ചെവിയിൽനിന്നും കണ്ണിൽനിന്നും മൂക്കിൽനിന്നുമൊക്കെ കിളികൾ പറന്നുപോകുംപോലെ തോന്നി!
‘കുടിച്ച വെള്ളത്തിൻ്റെ പ്രശ്നമാണോ !?’
കിണ്ടിയിൽ ഒരുപാട് മോതിരങ്ങൾ കാണുന്നു!!!
“നോക്കി എടുക്കൂ പുതിയ ഹനുമാനേ…”
“പുതിയ ഹനുമാനോ !?
ഹനുമാൻ… അത്ര മതീട്ടോ..”
“എനിക്ക് നിങ്ങൾ പുതിയ ഹനുമാനാണ്.”
മഹർഷി പറഞ്ഞ; ആ പഴയ ഹനുമാൻമാരുടെ കഥകളുമായി പുസ്തകം വിപണിയിൽ…
‘ആകെമൊത്തം എത്ര ഹനുമാൻ!?’
ജയരാജ് മിത്ര.
മിത്ര പബ്ലിക്കേഷൻസ്
9400045552